യഥാർത്ഥ ഇടതുപക്ഷ വേഷമണിഞ്ഞ് വലതുപക്ഷത്തെ ആക്രമിക്കുന്നവർ അപകടം; മുന്നറിയിപ്പുമായി പിണറായി വിജയൻ

Share our post

കണ്ണൂർ: ഇടതുപക്ഷത്തിന്‍റെ വേഷമണിഞ്ഞ വലതുപക്ഷ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂരിൽ സംസാരിക്കവേയാണ് യഥാർഥ ഇടതുപക്ഷ വേഷമണിഞ്ഞ് വലതുപക്ഷ ആശയങ്ങളെ പിന്തുണയ്ക്കുന്നവർ പ്രസ്ഥാനത്തിന് തന്നെ അപകടമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചത്.

ഇത്തരം ആളുകളുടെ ഇരട്ടത്താപ്പ് തിരിച്ചറിയാനും അവരെ പ്രതിരോധിക്കാനും ശക്തമായ ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർഭരണം അപകടമാണെന്ന് ചിലർ പ്രചരിപ്പിക്കുന്നത് ഇടതുപക്ഷത്തെ ലക്ഷ്യം വെച്ചാണ്. അത് ശരിയാണെന്ന് വിശ്വസിക്കുന്നവരോട് ‘ഹാ കഷ്ടം’ എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് പിണറായി വിജയൻ പരിഹസിച്ചു.

പഴയ നേതാക്കൾ മികച്ചവരായിരുന്നുവെന്നും പുതിയവർ കൊള്ളില്ല എന്നും പറഞ്ഞ് പാർട്ടിക്കുള്ളിൽ ഭിന്നത ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. എന്നാൽ പഴയ നേതാക്കൾ കെട്ടിപ്പടുത്ത പ്രസ്ഥാനം തന്നെയാണ് ഇന്നത്തെ നേതാക്കളെയും വാർത്തെടുത്തതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകളിൽ നിന്നും പ്രത്യയശാസ്ത്രത്തിൽ നിന്നും മാറി ചിന്തിക്കുന്നവർക്കെതിരെയും വലതുപക്ഷ കടന്നുകയറ്റങ്ങൾക്കെതിരെയും പാർട്ടി അണികൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!