Kannur

കണ്ണൂർ: നാളുകളായുള്ള മഴയിൽ ജില്ലയിലെ പല റോഡുകളുടെയും സ്ഥിതി ദയനീയം. കുഴിയും ചെളിയും നിറഞ്ഞ് കാൽനട യാത്രക്കാർക്ക് പോലും ദുസ്സഹമാണ്. തദ്ദേശ, സംസ്ഥാന, ദേശീയ പാതകളെല്ലാം ഇതിൽ...

തളിപ്പറമ്പ്: പരിയാരം ദേശീയപാതയിൽ ഒഴുക്കിവിട്ട കക്കൂസ് മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം ശ്വസിച്ച് വിദ്യാർഥിക്ക് ദേഹാസ്വാസ്ഥ്യം. തിങ്കളാഴ്ച പുലർച്ചയാണ് കോരൻ പീടികയിൽ കിലോമീറ്ററുകളോളം ദൂരത്തിൽ കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത്. പരിസരവാസികൾക്കുൾപ്പെടെ...

കണ്ണൂര്‍: പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ വാങ്ങൽ പദ്ധതി സംസ്ഥാനത്തെ ബീവറേജസ് മദ്യഷോപ്പുകളിൽ നാളെ ആരംഭിക്കും. കണ്ണൂരിലും തിരുവനന്തപുരത്തുമായി തെരഞ്ഞെടുക്കപ്പെട്ട 20 ബെവ്കോ ഔട്ട്ലെറ്റുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക്...

പയ്യന്നൂർ: മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.വി. രാജേഷും ശിൽപി ഉണ്ണി കാനായിയും തമ്മിലായിരുന്നു ആദ്യ അടി. ഏറെനേരം നീണ്ട പൊരിഞ്ഞ അടിക്കൊടുവിൽ ശിൽപി...

കണ്ണൂർ: ഓണാഘോഷവും അവധിയും കഴിഞ്ഞ് ഞായറാഴ്ച തന്നെ പലരും ജോലിക്കും പഠനത്തിനുമായി പുറപ്പെട്ടതോടെ കാലുകുത്താനിടമില്ലാതെ ട്രെയിനുകൾ. ഇതുവരെ കാണാത്ത തിരക്കിൽ വീർപ്പുമുട്ടുകയായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷൻ. കണ്ണൂരിൽനിന്ന്...

ഇരിക്കൂർ (കണ്ണൂർ): അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഇരിക്കൂർ സിദ്ധീഖ് നഗർ പട്ടീൽ പുതിയപുരയിൽ ഹാഫിള് മുഹമ്മദ് അജ്നാസ് (16)...

കണ്ണൂർ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ ജില്ലയില്‍...

തിരുവനന്തപുരം: കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) തസ്തികയിലേക്ക് സെപ്തംബർ 16, 17 തീയതികളിൽ രാവിലെ അഞ്ചു...

മുണ്ടേരി: മൈസൂരുവിൽ വാഹനാപകടത്തിൽ മുണ്ടേരി സ്വദേശിയായ നാലു വയസുകാരി മരിച്ചു. പടന്നോട്ട് മെട്ടയിലെ സി കെ മുസ്തഫ ഹാജിയുടെ പേരക്കുട്ടിയും മയ്യിൽ ഐടിഎം കോളേജ് ചെയർമാൻ സിദ്ദീഖിൻ്റെയും...

പയ്യന്നൂർ: സാഹോദര്യത്തിന്റെ മധുരം നിറച്ച മൺകലവുമായി കേളോത്ത് തറവാട്ടിലെ ഷുക്കൂർ ഹാജിയും സംഘവും പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ തിരുനടയിലെത്തിയപ്പോൾ അത് അണയാത്ത മാനവികതയുടെ ദീപ്തമായ അടയാളപ്പെടുത്തലായി. പതിവുതെറ്റാതെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!