18 പേര്‍ പ­ല­യി­ട­ങ്ങ­ളി­ലാ­യി മര്‍­ദിച്ചു; ആന്‍റി റാ­ഗിം­ഗ് സ്­ക്വാ­ഡി­­ന്‍റെ റി­പ്പോര്‍­ട്ട് പുറ­ത്ത്

Share our post

വ­യ­നാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥനെ 18 പേര്‍ പലയിടങ്ങളില്‍ വ­ച്ച് മര്‍­ദി­ച്ചെ­ന്ന് ആന്‍റി റാ­ഗിം­ഗ് സ്­ക്വാ­ഡി­ന്‍റെ റി­പ്പോര്‍­ട്ട്. സര്‍വകലാശാലയുടെ നടുത്തളത്തില്‍ വച്ചും സമീപത്തെ കുന്നിന്‍ മുകളില്‍ വച്ചും മര്‍­ദി­ച്ചു.

സിദ്ധാര്‍­ഥ­നെ­തി­രേ ന­ടന്ന­ത് ക്രൂ­രമാ­യ പ­ര­സ്യ­വി­ചാ­ര­ണ­യാ­ണെന്നും റി­പ്പോര്‍­ട്ടില്‍ പ­റ­യു­ന്നു. അ­ടി­വ­സ്ത്രം മാത്രം ധ­രി­പ്പി­ച്ച് സി­ദ്ധാര്‍ഥ­നെ കോള­ജ് കാ­മ്പ­സി­ലൂ­ടെ ന­ട­ത്തിച്ചു.

എ­സ്­.എ­ഫ്‌­.ഐ നേ­താ­വ് അക്ഷ­യ് അടക്കമുള്ളവരുടെ പേരുകളും റിപ്പോർട്ടിലുണ്ട്. 97 പേരുടെ മൊഴിയെടു­ത്ത ശേ­ഷ­മാണ് ആന്‍റി റാ­ഗിം­ഗ് സ്­ക്വാ­ഡ് റിപ്പോര്‍­ട്ട് തയാറാ­ക്കി­യ­ത്. ഈ റി­പ്പോര്‍­ട്ട് യു­ജി­സി­ക്ക് കൈ­മാ­റും.

അതേസമയം അക്ഷ­യ് അ­ട­ക്ക­മു­ള്ള­വ­രെ പോലീസ് പ്ര­തി­പ്പ­ട്ടി­ക­യില്‍ ഉൾപ്പെടുത്തതിനെതിരേ സിദ്ധാർഥന്‍റെ പിതാവ് വിമർശനം ഉന്നയിച്ചിരുന്നു. കേ­സില്‍ അക്ഷ­യ് പ്ര­തി­യാണ്. ഇ­യാ­ളെ മാ­പ്പു­സാ­ക്ഷി­യാ­ക്ക­രുത്. ഡീനും അ­ക്ഷയും അ­ട­ക്ക­മു­ള്ള­വര്‍­ക്കെ­തിരേ കൊ­ല­ക്കു­റ്റം ചു­മ­ത്ത­ണ­മെന്നും അ­ദ്ദേ­ഹം ആ­വ­ശ്യ­­പ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!