ഹൈ റി­ച്ച് ത­ട്ടിപ്പ്; നി­ക്ഷേ­പ­ക­രു­ടെ വി­വ­ര­ങ്ങള്‍ തേ­ടി ഇ­ഡി

Share our post

കൊച്ചി: ഹൈ റി­ച്ച് ഓണ്‍­ലൈന്‍ ത­ട്ടി­പ്പ് കേ­സില്‍ നി­ക്ഷേ­പ­ക­രു­ടെ വി­വ­ര­ങ്ങള്‍ തേ­ടി എന്‍­ഫോ­ഴ്‌­സ്‌­മെന്‍റ് ഡ­യ­റ­ക്‌­ട്രേറ്റ്. കോ­ടി­ക­ളു­ടെ ത­ട്ടി­പ്പ് പു­റ­ത്തു­വ­ന്നിട്ടും പ­രാ­തി­ക്കാര്‍ രംഗ­ത്തു വ­രാ­ത്ത പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണ് ന­ട­പടി.

ഒ­രു കോ­ടി­യോ­ളം നി­ക്ഷേ­പ­ക­രില്‍­ നി­ന്നാ­യി 1693 കോ­ടി രൂ­പയാണ് മ­ണി ചെ­യിന്‍ മാ­തൃ­ക­യില്‍ ഹൈ­ റി­ച്ച് കമ്പ­നി ഉ­ട­മ­കള്‍ കൈ­ക്ക­ലാ­ക്കി­യത്. ര­ണ്ട് ഡോ­ള­റി­ന്‍റെ ഹൈ റി­ച്ച് കോ­യിന്‍ എ­ടു­ത്താന്‍ പ­ത്ത് ഡോ­ള­റാ­ക്കി മാ­സം തി­രി­ച്ച് നല്‍­കു­മെ­ന്നാ­യി­രു­ന്നു വാ­ഗ്­ദാനം.

ക­മ്പ­നി­യു­ടെ ­വാ­ഗ്­ദാ­നം വി­ശ്വ­സി­ച്ച് സ്വ­ദേ­ശത്തും വി­ദേ­ശ­ത്തു­ നി­ന്നു­മാ­യി പ­ല­രും ല­ക്ഷ­ക്ക­ണ­ക്കി­ന് രൂ­പ നി­ക്ഷേ­പിച്ചു. എ­ന്നാല്‍ ത­ട്ടി­പ്പ് പു­റ­ത്തു­വ­ന്നിട്ടും കമ്പ­നി ഉ­ട­മ­കള്‍ മു­ങ്ങി­യിട്ടും പ­രാ­തി­ക്കാര്‍ മു­ന്നോ­ട്ട് വ­ന്നി­ട്ടില്ല. ഈ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് പ­രാ­തി­ക്കാ­രു­ടെ വി­വ­ര­ങ്ങള്‍ തേ­ടു­ന്നത്.

അ­തേ­ സ­മയം കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കമ്പനി ഉ­ട­മ­ക­ളായ കെ.ഡി. പ്രതാപന്‍, ഭാര്യ ശ്രീന എ­ന്നിവര്‍ ഹൈക്കോടതിയെ സ­മീ­പി­ച്ചി­രുന്നു. ചേര്‍പ്പ് പൊലീസ് എടുത്ത കേസ് വ്യാജമാണെന്നും റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവ­ശ്യം.

ഇ­തി­നിടെ പ­ണം തി­രി­ച്ച് നല്‍­കി കേ­സ് ഒ­ത്തു­തീര്‍­പ്പാ­ക്കാനും അ­ന്വേഷ­ണം അ­ട്ടി­മ­റി­ക്കാനും പ്ര­തി­കള്‍ ഒ­ളിവിലി­രു­ന്ന് നീ­ക്കം ന­ട­ത്തു­ന്ന­താ­യി ഇ­ഡി­ക്ക് വിവ­രം ല­ഭി­ച്ചി­ട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!