എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

Share our post

താമരശേരി: മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പാടി ചേലോട്ടില്‍ വടക്കേപറമ്പില്‍ ആഷിഫ് (24) നെയാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്ക് താമരശേരി അമ്പായത്തോട്ടില്‍ താമരശേരി പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

കാറില്‍ സഞ്ചരിച്ച് ലഹരി വില്‍പ്പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. മാരക ലഹരി മരുന്നായ എം.ഡി.എം.എയുടെ ഉപയോഗം യുവാക്കള്‍ക്കിടയില്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി. ആര്‍. കറപ്പസാമിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്.

ബംഗുളൂരു- മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഗ്രാമിന് 1500/രൂപക്ക് വാങ്ങി കോഴിക്കോട് വയനാട് ജില്ലകളില്‍ എത്തിച്ചു 5000 രൂപക്ക് വരെ വില്‍പ്പന നടത്തി വരുകയായിരുന്നു.

കോഴിക്കോട് കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നിന്നും മത്സ്യം എടുത്ത് വയനാട് വില്‍പ്പന നടത്തുന്നതിന്‍റെ മറവിലാണ് മയക്കു മരുന്ന് വില്‍പ്പയും നടത്തുന്നത്. ഇയാളെ താമരശേരി ജെ.എഫ്‌.സി.എം കോടതി റിമാന്‍ഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!