പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ശസ്ത്രക്രിയയില്‍ പിഴവെന്ന് ആരോപണം

Share our post

കല്‍പ്പറ്റ: പ്രസവത്തിനായി സിസേറിയന് വിധേയയായ യുവതി മരിച്ചു. പനമരം കമ്പളക്കാട് മൈലാടി പുഴക്കംവയല്‍ സ്വദേശി വൈശ്യന്‍ വീട്ടില്‍ നൗഷാദിന്‍റെ ഭാര്യ നുസ്‌റത്ത് (23) ആണ് മരിച്ചത്.കല്‍പ്പറ്റ ജനറല്‍ ആസ്പത്രിയിലാണ് നുസ്റത്ത് സിസേറിയന് വിധേയയായത്.ജനുവരി 16 ന് നുസ്‌റത്തിനെ കല്‍പ്പറ്റ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

17 ന് ജനറല്‍ ആസ്പത്രിയില്‍ വെച്ച്‌ സിസേറിയനിലൂടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു, ഇതോടെ നുസ്‌റത്തിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സയില്‍ ഇരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ആയിരുന്നു മരണംജനുവരി 16 ന് നുസ്‌റത്തിനെ കല്‍പ്പറ്റ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

17 ന് ജനറല്‍ ആശുപത്രിയില്‍ വെച്ച്‌ സിസേറിയനിലൂടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു, ഇതോടെ നുസ്‌റത്തിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സയില്‍ ഇരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ആയിരുന്നു മരണംകല്‍പ്പറ്റ ജനറല്‍ ആസ്പത്രിയില്‍ സിസേറിയനില്‍ സംഭവിച്ച ഗുരുതരമായ പിഴവ് മൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പരേതനായ തച്ചംപൊയില്‍ കുഞ്ഞി മുഹമ്മദിന്റെ യും സുബൈദയും മകളാണ് നുസ്‌റത്ത്. മകൻ:മുഹമ്മദ് നഹ് യാന്‍ മകനാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!